Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഡ്രിഡ്: സ്പെയിനില്‍ തീവണ്ടി പാളം തെറ്റി അറുപത് പേര്‍ മരിച്ചു. മാഡ്രിഡില്‍ നിന്ന് ഫെറോലിലേക്കു പോവുകയായിരുന്ന വണ്ടിയാണ് ബുധനാഴ്ച രാത്രി അപകടത്തില്‍ പെട്ടത്.വണ്ടിയുടെ 13 ബോഗികള്‍ സാന്‍്റിയാഗോ കംപോസ്റ്റല നഗരത്തില്‍ വച്ച് പാളം തെറ്റുകയായിരുന്നു. അപകടത്തിൽ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.തീവണ്ടിയില്‍ 218 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സ്പെയിനിലുണ്ടാവുന്ന ഏറ്റവും വലിയ തീവണ്ടി ദുരന്തമാണിത്.സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.പ്രധാനമന്ത്രി മരിയാനോ രജോയ് അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.
Leave a Reply