Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ആഗ്രഹിച്ച തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സുരക്ഷിതനായി മടങ്ങി വന്നതിന്റെ ആശ്വാസത്തിലാണ് ക്രിക്കറ്റ് താരം ഹർബജൻ സിംഗ്.
വെള്ളപ്പോക്കതിന്റെയും ഉരുൾപ്പോട്ടലിന്റെയും നടുവിൽ നാല് ദിവസമാണ് ഈ ഇന്ത്യൻ ഓഫ് സ്പിന്നർ കഴിച്ചുകൂട്ടിയത്. ഒടുവിൽ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ മടങ്ങിയെത്തിയ ‘ഭാജി’ ആദ്യം നന്ദി പറഞ്ഞത് ദൈവത്തോട്.പിന്നീട് രക്ഷാപ്രവർത്തനത്തിന് കൈമെയ് മറന്ന് ഇറങ്ങിത്തിരിചിരിയ്ക്കുന്ന ജവാൻമാരോടും.
ഉത്തരാഖണ്ഡിലെ ഹേമകുന്ദ് സാഹിബ് ഗുരുദ്വാര സന്ദർക്കാൻ വേണ്ടി പുറപ്പെട്ടതായിരുന്നു ഹർബജൻ സിംഗ്. പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായതോടെ ജോഷിമഠിലെ ഇന്തോ തിബറ്റൻ അതിർത്തി പോലീസ് സേന ക്യാമ്പിലായിരുന്നു നാല് ദിവസം. ഹർബാജനോടൊപ്പം ആയിരക്കണക്കിന് ആളുകളാണ് ക്യാമ്പിലുണ്ടായിരുന്നത്.
Leave a Reply