Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാർ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് വി.എസ് അച്യുതാനന്ദൻ ഹൈക്കോടതിയില്‍ ഹർജി നൽകാൻ തീരുമാനിച്ചു.തെരഞ്ഞെടുപ്പിന് മുമ്പ് കോടതിയെ സമീപിക്കാനാണ് അച്യുതാനന്ദൻറെ തീരുമാനം.എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടായിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുണ്ടായ ആരോപണങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചില്ലെന്നും വി.എസ് പറഞ്ഞു.അച്യുതാനന്ദന്റെ ഈ പുതിയ നീക്കം മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിനെയും പ്രതിസന്ധിയിലാക്കാനാണ് സാധ്യത.എന്നാൽ വി എസ്സിൻറെ ഹരജിയുടെ മേൽ വിവാദ പരാമർശങ്ങളുണ്ടായാൽ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന സംശയം കോണ്‍ഗ്രെസ്സിനുണ്ട്.
Leave a Reply