Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓഹിയോ : നൂറോളം മൃതദേഹങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മോര്‍ച്ചറി ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു.അമേരിക്കയിലെ ഓഹിയോവിലാണ് ഞെട്ടിക്കുന്ന സംഭവം. ഹാമില്‍ട്ടണ്‍ സ്വദേശിയായ കെന്നത് ഡഗ്ലാസാണ് അറസ്റ്റിലായത്. മൃതദേഹമാണ് ഇയാള്‍ ലൈംഗീക ആവശ്യത്തിനായി ഉപയോഗിച്ചത്.1976 മുതല്‍ 1992 വരെയുള്ള കാലഘട്ടങ്ങളിലാണ് കുറ്റകൃത്യം നടന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതി മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ലഹരിയിലായിരുന്നു. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇയാള്‍ മൃതദേഹങ്ങളുമായി ബന്ധപ്പെട്ടത്.ജോലി കഴിഞ്ഞ് വരുമ്പോള്‍ ഭര്‍ത്താവിന് വൃത്തി കെട്ട മണമുണ്ടാവാറുള്ളതായി ഇയാളുടെ ഭാര്യ പൊലീസിനോട് പറഞ്ഞു.ഗര്‍ഭിണിയായിരിക്കെ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തെ മോര്‍ച്ചറിയില്‍ കൊണ്ടു വന്ന ദിവസം തന്നെ അപമാനിച്ചതായി ഇയാള്‍ പോലീസിൽ മൊഴി നൽകിയിട്ടുണ്ട് . കൊല ചെയ്യപ്പെട്ട കാരന്‍ റേഞ്ച് എന്ന സ്ത്രീയുടെ മൃതദേഹത്തിലും ലൈംഗിക വൃത്തി നടത്തിയിട്ടുണ്ട്.ഇവരുടെ മൃതദഹത്തില്‍നിന്ന് ഇയാളുടെ ബീജം കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Leave a Reply