Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് ടെലിഫോണിലൂടെ സൗരോർജ പാനൽ തട്ടിപ്പുക്കെസിലെ പ്രതിയുമായി സംസാരിച്ചതിന്റെ തെളിവുകൾ പുറത്തുവിട്ടത് കൈരളി-പീപ്പിള്‍ ചാനലാണ്. ഓഫിസ് ടെലിഫോണിലൂടെ മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് ജോപ്പനുമായി തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി ചെങ്ങന്നൂര്‍ സ്വദേശി സരിത എസ്. നായർ പല തവണ സംസാരിച്ചതിന്റെ രേഖകളാണ് കൈരളി-പീപ്പിള്‍ ചാനൽ പുറത്തുവിട്ടത്.സരിതയുടെ നമ്പറിലേക്ക് മേയ് 24മുതല്‍ 31വരെയായി ജോപ്പന്‍ 21തവണ വിളിച്ചിട്ടുണ്ട്കൂടാതെ 20 എസ്.എം.എസും അയച്ചിട്ടുണ്ട്.സംഭാഷണത്തിന്റെ ഉള്ളടക്കമേന്താണെന്ന് ചാനൽ വെക്തമാക്കിട്ടില്ല.
Leave a Reply